അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Tuesday, September 4, 2007
സ്വപ്നം
ജാലകത്തിലൂടെയെത്തുന്ന,
നിശബ്ദമെന്‍ കര്‍ണ്ണ-
പടങ്ങളെ ശബ്ദമാക്കി.
കുളിര്‍കാറ്റുതേടും ഇലകളെ,
ചൂടുകാറ്റാല്‍ വാട്ടി.
കടലിന്‍ തിരകളില്‍ ചെളി-
നിറച്ചു കരയെ നാശമാക്കി.
മോഹങ്ങളും മോഹഭംഗങ്ങളുമായ്,
എന്‍ ജീവിതം വീണ്ടും മരിച്ചു.
വിയര്‍പ്പിന്‍ കണങ്ങള്‍,
മഴയാല്‍ മറച്ചും;
കിളിനാദം കേള്‍പ്പിച്ചും
എന്നെ സ്വര്‍ഗത്തിലിറക്കി.
ഇനിയെന്തെന്നച്ചോദ്യമായ്,
ഞാന്‍ അവശേഷിച്ചു.
മരിക്കാന്‍ ആശിച്ചവരേയും,
ആശിക്കാത്തവരേയും കണ്ടു.
വീണ്ടും വീണ്ടും എന്‍ സ്വപ്നങ്ങള്‍,
എന്നെ കൊന്നുതിന്നു.
Subscribe to:
Post Comments (Atom)
കവിത:സ്വപ്നം
ReplyDeleteരചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ചിത്രം:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ജാലകത്തിലൂടെയെത്തുന്ന,
നിശബ്ദമെന്‍ കര്‍ണ്ണ-
പടങ്ങളെ ശബ്ദമാക്കി.
കുളിര്‍കാറ്റുതേടും ഇലകളെ,
ചൂടുകാറ്റാല്‍ വാട്ടി.
കടലിന്‍ തിരകളില്‍ ചെളി-
നിറച്ചു കരയെ നാശമാക്കി.
മോഹങ്ങളും മോഹഭംഗങ്ങളുമായ്,
എന്‍ ജീവിതം വീണ്ടും മരിച്ചു.
വിയര്‍പ്പിന്‍ കണങ്ങള്‍,
മഴയാല്‍ മറച്ചും;
കിളിനാദം കേള്‍പ്പിച്ചും
എന്നെ സ്വര്‍ഗത്തിലിറക്കി.
ഇനിയെന്തെന്നച്ചോദ്യമായ്,
ഞാന്‍ അവശേഷിച്ചു.
മരിക്കാന്‍ ആശിച്ചവരേയും,
ആശിക്കാത്തവരേയും കണ്ടു.
വീണ്ടും വീണ്ടും എന്‍ സ്വപ്നങ്ങള്‍,
എന്നെ കൊന്നുതിന്നു.