ഏതോ മലകളിറങ്ങി;
അവര്‍ എത്തി നായാടികള്‍
തോളില്‍ ഭാണ്ടം തൂക്കി,
കയ്യില്‍ കുന്തമേന്തി,
ജട കെട്ടിയ മുടിയുമായ്,
പേരിനൊരു മുണ്ടുമെടുത്തവര്‍,
നാടിലെത്തി,എന്‍ തൊടിയിലും;
തൊടിയില്‍ കണ്ടൊരു മാളത്തിലവര്‍-
കുന്തമിറക്കി കോര്‍ത്തെടുത്തു;
ഒരാമയെ,എടുത്തിട്ടു ഭാണ്ടത്തിലവര്‍,
പിന്നെയൊന്നുമുരിയാടാതെ,
ഒന്നുമറിയാതവനെപോലെ നടന്നു.
വായിച്ചു തീര്‍ക്കാന്‍ കുറേയുണ്ട്. :)
ReplyDeleteസ്വാഗതം.
നായാടികള്‍ക്കും ജീവിക്ക്ക്കണ്ടെ ന്റെസഗീറെ...
ReplyDelete