എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 30, 2006

മണ്ണിനവകാശി



എന്‍ മയക്കത്തിനിടക്ക്‌,
എന്നെ ഉണര്‍ത്തിയാരോ?
ഇരുട്ടില്‍ പതറിയ ഞാന്‍-
എന്‍ ചുറ്റിലും തപ്പി നോക്കി.
ഇല്ല ഒന്നുമേ എന്‍ സമീപം!

നിശ്വാസത്തിന്‍ ശബ്ദം മാത്രം.
നിശ്വാസത്തിന്‍ ശബ്ദം മാത്രം.
ദേഹത്തിപ്പോഴും ചൂടുണ്ട്‌,
കണ്ണുകളില്‍ കാഴ്ചയും,
ചുണ്ടുകളിലിപ്പോഴും ചലനവും.

ഹൃദയമിടിപ്പോടെ ഞാന്‍-
മണ്‍ കുഴിക്കുചുറ്റിലും നോക്കി!
എപ്പോഴും ഉണ്ടെന്നില്‍
നിലാവും സ്വപ്നങ്ങളും!

ഹൃദയമിടിപ്പോടെ ഞാന്‍-
മണ്‍ കുഴിക്കുചുട്ടിലും നോക്കി!
ഇപ്പോഴും ഉണ്ടെന്നില്‍
നിലാവും സ്വപ്നങ്ങളും!

1 comment:

  1. കവിത:മണ്ണിനവകാശി.
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
    എന്‍ മയക്കത്തിനിടക്ക്‌,
    എന്നെ ഉണര്‍ത്തിയാരോ?
    ഇരുട്ടില്‍ പതറിയ ഞാന്‍-
    എന്‍ ചുറ്റിലും തപ്പി നോക്കി.
    ഇല്ല ഒന്നുമേ എന്‍ സാമീപ്യം!.
    നിശ്വാസത്തിന്‍ ശബ്ദം മാത്രം.
    നിശ്വാസത്തിന്‍ ശബ്ദം മാത്രം.
    ദേഹത്തിപ്പോഴും ചൂടുണ്ട്‌,
    കണ്ണുകളില്‍ കാഴ്ചയും,
    ചുണ്ടുകളിലിപ്പോഴും ചലനവും.
    ഹൃദയമിടിപ്പോടെ ഞാന്‍-
    മണ്‍ കുഴിക്കുചുറ്റിലും നോക്കി!
    എപ്പോഴും ഉണ്ടെന്നില്‍ നിലാവും സ്വപ്നങ്ങളും!.
    ഹൃദയമിടിപ്പോടെ ഞാന്‍-
    മണ്‍ കുഴിക്കുചുട്ടിലും നോക്കി!
    ഇപ്പോഴും ഉണ്ടെന്നില്‍ നിലാവും സ്വപ്നങ്ങളും!.

    ReplyDelete